1മത്സ്യത്തിന്റെ ഉദരത്തിൽനിന്നു യോനാ തന്റെ ദൈവമായ യഹോവയോടു പ്രാർഥിച്ചു.
2അവൻ പറഞ്ഞു:
3ഇതാ, അവിടന്ന് എന്നെ അഗാധതയിലേക്ക്,
4‘അങ്ങയുടെ ദൃഷ്ടിയിൽനിന്ന്
5പ്രാണഭയത്തിലാകുംവിധം ഞാൻ വെള്ളത്തിൽ മുങ്ങിപ്പോയി,
6സമുദ്രത്തിൽ പർവതങ്ങളുടെ അടിവാരംവരെയും ഞാൻ മുങ്ങിപ്പോയി;
7“എന്റെ പ്രാണൻ പൊയ്പ്പോയി എന്നായപ്പോൾ
8“മിഥ്യാമൂർത്തികളെ ഭജിക്കുന്നവർ
9ഞാനോ, സ്തോത്രാലാപനത്തോടെ അങ്ങേക്ക്
10തുടർന്ന് യഹോവ മത്സ്യത്തോട് ആജ്ഞാപിച്ചപ്പോൾ, അത് യോനായെ കരയിലേക്കു ഛർദിച്ചിട്ടു.