1ചത്ത ഈച്ച സുഗന്ധതൈലത്തിനു ദുർഗന്ധം വരുത്തുന്നതുപോലെ
2ജ്ഞാനിയുടെ ഹൃദയം വലത്തേക്കു ചായുന്നു,
3വഴിയേ നടക്കുമ്പോൾപോലും
4ഒരു ഭരണാധിപന്റെ ക്രോധം നിനക്കെതിരേ ഉയരുന്നെങ്കിൽ
5സൂര്യനുകീഴിൽ ഞാൻ ഒരു തിന്മ കണ്ടു,
6ഭോഷരെ ഉന്നതപദവികളിൽ വെക്കുകയും
7അടിമകൾ കുതിരപ്പുറത്തിരിക്കുന്നതും
8കുഴി കുഴിക്കുന്നവർ അതിൽത്തന്നെ വീഴുന്നു;
9പാറമടയിൽ ജോലിചെയ്യുന്നവർക്ക് അവയാൽ മുറിവുണ്ടാകാം;
10മഴു ബലമില്ലാത്തതും
11പാമ്പാട്ടി പിടിച്ച പാമ്പു മെരുക്കപ്പെടുന്നതിനുമുമ്പേ അയാളെ കടിച്ചാൽ
12ജ്ഞാനിയുടെ വായിൽനിന്നുവരുന്ന വാക്കുകൾ ലാവണ്യമുള്ളത്,
13ആരംഭത്തിൽത്തന്നെ അവരുടെ വാക്കുകൾ ഭോഷത്വം നിറഞ്ഞതാണ്;
14ഭോഷർ വാക്കുകൾ പെരുക്കുന്നു.
15ഭോഷരുടെ അധ്വാനം അവരെ ക്ഷീണിപ്പിക്കുന്നു;
16ദാസൻ10:16 അഥവാ, ബാലൻ രാജാവായിത്തീർന്ന ദേശമേ,
17കുലീനനായ രാജാവും
18ഒരു മനുഷ്യൻ മടിയനെങ്കിൽ, മേൽപ്പുര വീഴുന്നു;
19വിരുന്ന് ചിരിക്കാനുള്ള അവസരം,
20മനസ്സിൽപോലും രാജാവിനെ നിന്ദിക്കരുത്,