1ഇസ്രായേൽജനമേ, നിനക്കെതിരേയും ഞാൻ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന സർവ കുടുംബത്തിനെതിരേയുമുള്ള യഹോവയുടെ അരുളപ്പാടു ശ്രദ്ധിക്കുക:
2“ഭൂമിയിലെ സകലകുടുംബങ്ങളിലുംവെച്ചു
3തമ്മിൽ യോജിച്ചിട്ടല്ലാതെ,
4ഇരയില്ലാതിരിക്കുമ്പോൾ
5കുടുക്കില്ലാതിരുന്നാൽ
6പട്ടണത്തിൽ കാഹളം ധ്വനിക്കുമ്പോൾ
7തന്റെ ദാസന്മാരായ പ്രവാചകന്മാർക്കു
8സിംഹം ഗർജിച്ചിരിക്കുന്നു,
9അശ്ദോദിലെയും ഈജിപ്റ്റിലെയും
10“തങ്ങളുടെ കോട്ടകളിൽ കൊള്ളയും അന്യായമുതലും
11അതുകൊണ്ടു, കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
12യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
13“നിങ്ങൾ ഇതു കേട്ട് യാക്കോബ് ഗൃഹത്തിനെതിരേ സാക്ഷ്യം പറയുക,” എന്നു സൈന്യങ്ങളുടെ ദൈവം, യഹോവയായ കർത്താവുതന്നെ അരുളിച്ചെയ്യുന്നു.
14“ഞാൻ ഇസ്രായേലിനെ അവളുടെ പാപങ്ങൾനിമിത്തം ശിക്ഷിക്കുമ്പോൾ,
15ഞാൻ വേനൽക്കാല വസതികളെയും